റാമന് ശീതെന് ഇല്ലദ കാട് കണ്ണീ…
മളെനീറ് ള്‌ദ മറക്കണ്ണീ..
ഊവ്വൂട്ത്ത് കായ്ട് ത്ത് ഉദ്‌രി ദ
ന്നേർല് …
ഗാളി ട്ത്ത് കുലുഗിതീരിദ സ്ട്ടെ .
കർക്കട ബ്ൻത്ത്
ഹെശിബ്ൻത്ത് .
വിദ്റാളെ ലാന്കാണി
ദോണില നീറ് തീരത്ത്.
നീറെരിവാ ദാരിലാ നെള്ളി …
ഇന്തെന്തക്കേഓഗാദേവാ.
തലെ ആട്സ്സ
കൊല്ലി ചേവു തടേക് ഒള്ളെ റസ്സാ.
ക്ള് ദൊരിസലെ കട്ടെ നുസ്സു ,
യീഹൊരിസന് നീനേ ചിന്നാ
കർക്കട ബ്ൻത്ത്
ഗോട്ടു കപ്പേ
കർക്കട ബ്ൻത്ത്
ബിൻക്കെ ബേക്കാ .
മളെ ശീത്ത മ്യല്ലാ മ്യല്ലാ
നന്നി ജുള്ളി ക്ര് സ്സ്സദ്.
മളെ ഗാളി കെമ്മി കെമ്മി
ബ്ട്ട് ഓഗദ ജറാ ആത്ത്.
റാമന് ശീതെന് കാണദ കാട് ല്
നാമാത്ര കെമ്മിനിദ്ദെ.

കാട്ടു കർക്കിടകത്തിൽ
……………………….
രാമനും സീതയും ഇല്ലാത്ത കാട് കണ്ടേ.
മഴ നീരിറങ്ങിയ മരം കണ്ടേ .
പൂവായ് കായ്ച്ചു തീർന്ന ഞാവൽ .
കാറ്റിളക്കി മറിച്ചൊരു കാട്ടുമാവേ .
കർക്കിടകം വന്നേ
പശിയും വന്നേ.
മുളക്കുമ്പ കുമ്പിളിലൊന്നുമില്ല
മുള ദോണി പാത്രത്തിൽ നീരുമില്ല.
നീരൊഴുക്കിലൊഴുകുന്ന ഞണ്ടേ …
പുറകോട്ടു പോകാതെ വായോ.
തലയാട്ടും
കൊല്ലി ചേമ്പു തടകൾക്കെന്തു രുചി.
കഴിഞ്ഞ കൊല്ലത്തെ മുള നുച്ചേ
യീക്കൊല്ലം നീയേ ചിന്നാ.
കർക്കിടകം വന്നേ മൂല തവളേ…
കർക്കിടകം വന്നേ , തീക്കൂട്ടണോ .
മഴക്കാറ്റ് മെല്ലെ മെല്ലെ
എന്നെ നുള്ളി കരയിക്കുന്നേ.
മഴക്കാറ്റു ചുമച്ചു മച്ചു
വിട്ടുമാറാത്ത പനിയുമായി.
രാമനും സീതയും കാണാത്ത കാട്ടിൽ
ഞാൻ മാത്രം ചുമച്ചുറങ്ങി.
