Blog

മതിലിനപ്പുറത്തെ പുല്ല് മുളച്ച ഭൂമികയിലേക്ക് ജെസിബി വന്നുപോയ ദിവസം ജെയ്‌സൺ സിന്ദുവിനോട് കാര്യം ആരാഞ്ഞു.
‘ആർക്കോ വീട് വെക്കാനാണത്രേ’
‘നിന്നോടാരാ …

മകളമ്മ

നേരമേറെ വൈകി
ചുറ്റും വിളക്കുകളണഞ്ഞു ,
എടാ പപ്പാ ,
എടാ പപ്പാ ,…
മകളമ്മയുടെ ഒന്നാമത്തെ
മുന്നറിയിപ്പ് …

ഗദ്ധള

ഭാഷ – റാവുള

അങ്കുടു കുളളിലിയ ചീരുഗുഡിമാമി
കുള്ളുത്തൊട്ട ചുന്തെരിക്കു
നാരെക്കുവാങ്കാണോ
നാട്ടെക്കുവാങ്കാണോ.

കായിക്കൊരു കല്ലുബെച്ച
കഞ്ചിക്കല്ലാക്കാരി
കൗഞ്ചന്നാളു …

നിന്നിലേക്ക് നടക്കുയെന്നാൽ
കടലിലേക്ക് പോവുകയെന്നാണ് !
തീരാത്ത പരിഭവങ്ങളുടെ തിരമാലകൾ…
അസ്വസ്ഥതയോടെ പാറക്കെട്ടിലവ
തലതല്ലിക്കരയും.
കണ്ണീരിന്റെ ഉപ്പുകാറ്റ്
നടുക്കടലിൽ തകർത്തു …

വസന്തം തന്നെ
നീയുള്ള കാലം,

നീ പിരിഞ്ഞുപോയ
അന്ന് പ്രളയവും,

നോക്കൂ
ഋതുക്കൾ..

എത്ര കൃത്യമായി
അവരെന്നെ
വായിക്കുന്നു.

2. …

നന്നി ഹെടിച്ചിറദ്
ഹൊസക്കാലലാ അളെപ്പായില്
ബളിച്ചി നഗി ദവർ ബാള
ക്റി ശിവർ ഒന്തോ, എറ് ടോ.
ഹത്തെച്ചി ഇല്ലതകാലല്…

ഒരുമിച്ചാൽ
നമ്മുടെയുടലുകളടുത്താൽ
രചിക്കാമെളുപ്പം
പേപ്പറിനും പെന്നിനുമില്ല
അതിൽ കരുതലോ കാര്യമോ
നാമെഴുതിയാലെന്ത് ഇല്ലെങ്കിലെന്ത്
എന്നാലെൻ്റെ തൊടലുകളിൽ
ഉണർന്നക്ഷ്മരായി
നിൻ്റെ ഉടലനക്കങ്ങൾ…

സങ്കുചിത മതബോധമായും ഹിംസാത്മകമായ ‘വൈദികപാഠ’മായും വിഭജനത്തിന്റെ പ്രത്യയശാസ്ത്രമുള്‍ക്കൊള്ളുന്ന വികല ചരിത്രബോധമായും ‘ഭാരതീയത’നമ്മെ ഗ്രസിക്കുന്ന കാലത്ത് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകൾ പുനർ …

മലയാളത്തിലെ ഒരു കവി കൂടി യാത്രയായി. ഒച്ചയോ ബഹളമോ ഇല്ലാത്ത ഒരു കാവ്യ യാത്രയുടെ അന്ത്യം. സ്വാതന്ത്ര്യത്തിന് ഗീതം കൊണ്ടാണ് …

ഉലയുന്ന ആളില്ലാ പായ്‌വഞ്ചിയുമായി
കാറ്റ്‌ വീശുന്ന മേഘശ്യാമരജനികളിൽ
അലകളിലേയ്ക്ക്‌ അയാളിറങ്ങും.
നെറുകിൽ പതിക്കുന്ന ഘനമുള്ള തുള്ളികൾ
കണ്ണീർച്ചാലിൽ ചേർന്നൊഴുകാൻ ഒലിച്ചിറങ്ങവേ…

430/535